കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു.
കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അധ്യാപകൻ പ്രതികരിച്ചു. കുട്ടിക്ക് വീട്ടിൽ വെച്ചാണ് വയ്യാതായത്. ആശുപത്രിയിലേക്ക് പോയ അധ്യാപക സംഘത്തോടൊപ്പം താനും ഉണ്ടായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു.