എന്റെ അമ്മ എനിക്കുവേണ്ടി മണലിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുമായിരുന്നു : മാർ ജോസഫ് പെരുന്തോട്ടം

ദൈവവിളിക്കുള്ള ആഗ്രഹം എനിക്ക് എങ്ങനെ ഉണ്ടായി എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സെമിനാരി ചേരുന്നതിനായി ആരും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ വൈദികനായതിനുശേഷം വർഷങ്ങൾ കഴിഞ്ഞ് റോമിൽ പഠനത്തിന് വിട്ട അവസരത്തിൽ അതിന് തൊട്ടുമുമ്പായി അമ്മ എന്നോട് പറഞ്ഞു. രാത്രിയിൽ എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. വീട്ടുമുറ്റത്ത് മണലിൽ മുട്ടുകുത്തി നിന്ന് എനിക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു എന്ന് അമ്മ പറഞ്ഞതായി അഭിവന്ദ്യ പിതാവ് പറഞ്ഞു. ഉപവാസവും, പ്രാർത്ഥനയും, അധ്വാനിക്കുന്ന ജനവിഭാഗത്തിനോടുള്ള കരുതലും സ്നേഹവും, മറ്റുള്ളവരെ കേൾക്കുവാനും ബഹുമാനിക്കുവാനും കൊച്ചു കുട്ടികളോടുള്ള വാത്സല്യവും അഭിവന്ദ്യ … Continue reading എന്റെ അമ്മ എനിക്കുവേണ്ടി മണലിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുമായിരുന്നു : മാർ ജോസഫ് പെരുന്തോട്ടം